ആത്മകഥ എഴുതുക ശരിക്കും ഒരു വെല്ലുവിളിയാണ്. അതില്‍ സത്യമാണ് പ്രധാനം. പക്ഷേ, എല്ലാ സത്യങ്ങളും രേഖപ്പെടുത്താനാകുമോ? അപ്രിയമായവ മറച്ചു പിടിക്കേണ്ടി വരും. അത് രചനയുടെ നിറം കെടുത്തും; അവിശ്വസനീയത സൃഷ്ടിക്കും. അതേസമയം യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന്…
ഒരുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ജനുവരി ആറിന് 45-ാമത് ചെന്നൈ പുസ്തകമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുരസ്കാരം സമ്മാനിക്കും.
പിന്നീട് ആ പ്രണയത്തിന് സംഭവിച്ചത് ഇങ്ങകലെയിരുന്ന് ഞാനും അറിയുന്നുണ്ടായിരുന്നു ... പലരില്‍ നിന്നുമായി. അപ്പോഴൊക്കെ ചിന്തിച്ചിട്ടുണ്ട് സതിയ്ക്കതെങ്ങനെ സഹിക്കാനാവുന്നു എന്ന്. അതു കൊണ്ട് പുസ്തകം കിട്ടിയപ്പോള്‍ ഞാന്‍ തിടുക്കപ്പെട്ട് ഒടുവിലത്തെ…
മറ്റൊരു മലയാളകവിക്കും എത്തിനോക്കാനാവാത്ത എഴുത്തച്ഛന്റെ മഹിമകള്‍ക്ക് ഉദാഹരണം നിരത്തിത്തുടങ്ങിയാല്‍ ഏറിയ കാവ്യഭാഗങ്ങളും പകര്‍ത്തിവയ്ക്കുക എന്ന മടയസാഹസികത്വത്തിലാവും നാം ചെന്നെത്തുക. ഒന്നും നിരത്താതിരുന്നാല്‍ ആലംബമറ്റ വെറും ഗിരിപ്രഭാഷണമായി…
തുഞ്ചത്തെഴുത്തച്ഛന്റെ സ്മരണ നിലര്‍ത്തുന്നതിനായി ആഘോഷിക്കുന്ന ദിനമാണ് തുഞ്ചന്‍ദിനം. എല്ലാ വര്‍ഷവും ഡിസംബര്‍ 31നാണ് തുഞ്ചന്‍ ദിനം കൊണ്ടാടുന്നത്. ഈ ദിനം വളരെ വിപുലമായ പരിപാടികളോടെ തിരൂരിലെ തുഞ്ചന്‍ സ്മാരകത്തില്‍ ആഘോഷിച്ചുവരുന്നു.
ഒട്ടേറെ വഴികളിലൂടെ സഞ്ചരിച്ച ഒരു സാഹിത്യപഥികന്റെ ആത്മകഥയാണ് 'ഹൃദയരാഗങ്ങള്‍'. ജയപരാജയങ്ങളുടെ, ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ, ഉയര്‍ച്ചതാഴ്ചകളുടെ നേരനുഭവങ്ങളാണ് പുസ്തകത്തില്‍ അദ്ദേഹം പറയുന്നത്
ഈ നാടിനെയും ക്ഷേത്രത്തിനെയും പണ്ട് ആക്രമിക്കാനെത്തിയ ഒരു മുകിലന്റെ കഥ ആവേശത്തോടെ അവര്‍ പറയുമായിരുന്നു. അവന്‍ കോട്ടകൊത്തളങ്ങളുയര്‍ത്തി നിധി കുംഭങ്ങള്‍ കുഴിച്ചിട്ട നാടാണത്രേ എന്റേത്!
'ചെടികളുടെ അടിയിലുള്ള കിഴങ്ങുകള്‍ കണ്ടിട്ടുണ്ടോ? അതുപോലാണെന്റെ ജീവിതം. പറയാനായിട്ട് കാര്യമായ സംഭവങ്ങള്‍ ഒന്നുമില്ല. ഭൂമിക്കടിയിലെ ആ വിത്തിലാണ് എന്റെ യഥാര്‍ത്ഥ ജീവിതം. പുറമേ കാണുന്ന ഇലകളും പൂക്കളും കായ്കളും എല്ലാം പെട്ടെന്ന് അവസാനിയ്ക്കും.…
ജീവിച്ചിരുന്ന 52 വര്‍ഷംകൊണ്ട് സാരാഭായി ചെയ്തുതീര്‍ത്ത കാര്യങ്ങള്‍ ഓര്‍ത്താല്‍ അതിശയം തോന്നും. ബാലനായിരിക്കെത്തന്നെ ദേശീയപ്രസ്ഥാനത്തിലെ നായകന്മാരെ അടുത്തുകാണാനും അറിയാനും അവസരം ലഭിച്ചു. അഹമ്മദാബാദില്‍ ദേശീയ നേതാക്കളുടെ താവളമായിരുന്നു…
ഇന്ത്യയുടെ ആകാശ സ്വപ്നങ്ങള്‍ക്ക് അഗ്നിചിറകുകള്‍ നല്‍കിയ വിക്രം സാരാഭായി എന്ന മഹാശാസ്ത്രജ്ഞന്റെ വിടവാങ്ങയിട്ട് ഇന്ന് 50 വര്‍ഷം പൂര്‍ത്തിയായി. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവെന്ന് വിശേഷിപ്പിക്കുന്ന വിക്രം സാരാഭായിയാണ് രാഷ്ട്രം ഇന്ന്…
അദ്ദേഹത്തിന്റെ പല പ്രശസ്തമായ നോവലുകളും മലയാള ചലച്ചിത്രങ്ങള്‍ ആക്കിയിട്ടുണ്ട്. ചെറുകഥ, നോവല്‍ എന്നീ വിഭാഗങ്ങളില്‍ രണ്ടുതവണ ഇദ്ദേഹം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്
മണ്ണുമാന്തിയന്ത്രത്താൽ ഇടിച്ചു നിരത്തപ്പെട്ട കുന്നുകളിലെ മണ്ണ് ഈ വർത്തമാനകാലത്ത് വയലുകൾ നികത്താനായി വിറ്റ് അകലങ്ങളിലേയ്ക്ക് കയറ്റപ്പെട്ടിരിക്കുന്നു. ഓരോ നാടിന്റേയും ജലസംഭരണികളായ കുന്നുകൾ എന്ന പോലെ നാട്ടറിവിന്റെയും നാട്ടുകഥകളുടേയും…
സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി (56) അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഗാനരചയിതാവും, സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഇളയ സഹോദരനാണ്.
വേദവ്യാസന്‍ വേദങ്ങളെ നാലായി പകുക്കുകയും പതിനെട്ടു പുരാണങ്ങളും മഹാഭാരതവും ബ്രഹ്മസൂത്രവും രചിക്കുകയും ചെയ്തതിനുശേഷവും അദ്ദേഹത്തിന് സന്തോഷവും സംതൃപ്തിയും ലഭിക്കാതിരിക്കവേ നാരദമഹര്‍ഷി ഈശ്വരപ്രേമത്തിന്റെ അമൃതം നുകര്‍ന്ന് അതിന്റെ മഹത്ത്വം പാടൂ…
`ഒരു ദേശത്തെക്കുറിച്ചുള്ള ആയിരം നുണകള്‍' എന്ന നോവലിന്റെ ചോര പുരണ്ട ഡിടിപി പ്രതി സിദ്ധാര്‍ത്ഥന്‍ എന്ന പത്രപ്രവര്‍ത്തകന് വഴിയില്‍നിന്നു കിട്ടുന്നതോടെ സംഭ്രമജനകമായ നിരവധി സംഭവങ്ങളിലേയ്ക്കു നയിക്കുന്നു. അത് താന്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവല്‍…
ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം പബ്ലിക് ലൈബ്രറി, സരസ്വതി ഹാളില്‍ നടക്കുന്ന ഡി സി ബുക്സ് പുസ്തകമേള 2022 ജനുവരി 10ന് സമാപിക്കും. അന്തര്‍ദേശീയ – ദേശീയ – പ്രാദേശിക തലങ്ങളിലെ എല്ലാ പ്രധാന പ്രസാധകരുടെയും പുസ്തകങ്ങള്‍ വിലക്കിഴിവോട് കൂടി…
ന്യൂസീലന്‍ഡ് നോവലിസ്റ്റും ബുക്കര്‍ പുരസ്‌കാര ജേതാവുമായ കേരി ഹ്യൂം അന്തരിച്ചു. 74 വയസ്സായിരുന്നു. 1985-ല്‍ ദി ബോണ്‍ പീപ്പിള്‍ എന്ന നോവലിനായിരുന്നു മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചത്.
. നാളെ (30 ഡിസംബര്‍ 2021) വൈകിട്ട് 5ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന സംഗീത കച്ചേരി ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്യും. ഡോ. കെ ഓമനകുട്ടി, കാവാലം ശ്രീകുമാര്‍, ഡോ രാജശ്രീ വാര്യര്‍, പ്രഭാവര്‍മ്മ തുടങ്ങി പ്രമുഖര്‍ ചടങ്ങിന്റെ…
1969 മുതല്‍ 74 വരെയായിരുന്നു ഖന്നയുടെ സിനിമാ ജീവിതത്തിലെ സുവര്‍ണകാലം. അദ്ദേഹത്തിന്റെ 15 ചിത്രങ്ങള്‍ ആ കാലയളവില്‍ സൂപ്പര്‍ ഹിറ്റുകളായി. പിന്നീട് ചില പരാജയ ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് മങ്ങലേല്‍പ്പിച്ചെങ്കിലും 1980-കളില്‍…