DCBOOKS
Malayalam News Literature Website
Monthly Archives

March 2024

മാധവിക്കുട്ടി ; അക്ഷരങ്ങളിലൂടെ പ്രണയത്തിന്റെ നോവുകള്‍ വരച്ചിട്ട എഴുത്തുകാരി!

കലാപഭരിതമായ സ്‌നേഹബലികളും ബാല്യഭാവനകളുടെ മനോയുക്തികളും മാതൃബോധത്തിന്റെ ആസക്തികളും ആത്മരഹസ്യങ്ങളുടെ ഹിമാനികളും നിറഞ്ഞ ഒരു പ്രദേശമാണ് മാധവിക്കുട്ടിയുടെ കഥകള്‍.

‘ആര്‍ രാമചന്ദ്രന്‍’: പി.എ.നാസിമുദ്ദീന്‍ എഴുതിയ കവിത

ചെറുപ്രായത്തില്‍ മിഠായിത്തെരുവില്‍ വെച്ച് ഞാന്‍ കവി ആര്‍ രാമചന്ദ്രനെ കണ്ടു ഭസ്മം പൂശി കാലന്‍ കുട നിലത്തൂന്നി നടന്നുപോകുകയായിരുന്നു...

രണ്ട് ലക്ഷത്തിലധികം കോപ്പികള്‍ പിന്നിട്ട് ‘റാം c/o ആനന്ദി’; ആഘോഷം ഏപ്രില്‍ രണ്ടിന്

അഖില്‍ പി ധര്‍മ്മജന്റെ 'റാം c/o ആനന്ദി' രണ്ട് ലക്ഷത്തിലധികം കോപ്പികള്‍ പിന്നിട്ട് പതിപ്പുകളിൽനിന്നും പതിപ്പുകളിലേക്ക് യാത്ര തുടരുന്നതിന്റെ ആഘോഷം ഏപ്രില്‍ രണ്ട് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെ ഡി സി സ്‌കൂള്‍ ഓഫ് മാനേജ്മെന്റ്…

ഒ.വി.വിജയന്‍; മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍

മനുഷ്യജീവിതത്തിന്റെ വിപരീത സമസ്യയെ ആവിഷ്‌കരിക്കാനുള്ള ദാര്‍ശനിക യത്‌നങ്ങളാണ് ഒ.വി വിജയന്റ എല്ലാ രചനകളും. വൃദ്ധനും നിസ്സഹായനുമായ വെള്ളായിയപ്പന്റെ കഥ പറഞ്ഞ കടല്‍ തീരത്ത്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കാറ്റ് പറഞ്ഞ കഥ, അശാന്തി തുടങ്ങിയ…

‘ഗാന്ധി എന്ന പാഠശാല’; ഗാന്ധിപ്രഭാഷണങ്ങളെ പുസ്തകമാക്കി മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്.

ഗാന്ധിപ്രഭാഷണങ്ങളെ പുസ്തകമാക്കി മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. 'ഗാന്ധി എന്ന പാഠശാല' എന്ന പേരില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം കവി പി.എന്‍. ഗോപീകൃഷ്ണന്‍ പ്രകാശനം ചെയ്തു. 2021-ലെ വായനദിനംമുതല്‍…

ഒ.വി.വിജയന്റെ ചരമവാര്‍ഷികദിനം

1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയില്‍ മലബാര്‍ എം.എസ്.പിയില്‍ ഉദ്യോഗസ്ഥനായിരുന്ന വേലുക്കുട്ടിയുടേയും കമലാക്ഷിയമ്മയുടേയും മകനായി ഒ.വി.വിജയന്‍ ജനിച്ചു. മദ്രാസിലെ പ്രസിഡന്‍സി കോളജില്‍ നിന്ന് ഇംഗ്‌ളീഷില്‍ എം.എ. ജയിച്ച ശേഷം കോഴിക്കോട്…

സര്‍വ്വമതസമ്മേളനത്തിന്റെ സംഗീതം: ഡോ.എം.എ. സിദ്ദീഖ്

ഒരു ജാതി മനുഷ്യജാതിയാണെന്നും ജീവഘടനയുടെ സംസ്‌കാരമനുസരിച്ച് സര്‍വ്വ മനുഷ്യരും ഒരേ സ്പീഷീസാണെന്നും ഗുരു പറഞ്ഞു കൊണ്ടിരുന്നു. ഇതൊരു ശാസ്ത്രീയ സത്യവുമാണ്. പക്ഷേ, മതത്തിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു താര്‍ക്കികത പറയാനാവുകയില്ല. മതം എന്നത്…

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ചരമവാർഷിക ദിനം

ഇരുപതാം നൂറ്റാണ്ട് ദര്‍ശിച്ച ഏറ്റവും സാഹസികനായ പത്രപ്രവര്‍ത്തകനായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. അഴിമതിയും സര്‍ക്കാര്‍ തലങ്ങളിലെ കൊള്ളരുതായ്മകളും മറയില്ലാതെ തുറന്നു കാട്ടിയ ധീരനായ മനുഷ്യനായിരുന്നു അദ്ദേഹം.

എന്റെ ശരണം ഞാൻ തന്നെയാണ്…

സ്വന്തം ജീവിതം സ്വയം മെനഞ്ഞെടുത്ത , തനിയെ ചെത്തിമിനുക്കിയ വ്യത്യസ്തകാലങ്ങളിൽ നിന്നും ദേശങ്ങളിൽ നിന്നുമുള്ള പെണ്ണുങ്ങൾ. ഓരോരുത്തരുടെയും ജീവിതത്തെ ഉരുക്കിയുറപ്പിച്ചെടുത്ത അസാധാരണമായ അനുഭവങ്ങൾ...

അഷിത സ്മാരക പുരസ്‌കാരം സാറാ ജോസഫിന്

അഷിത സ്മാരക പുരസ്‌കാരം സാറാജോസഫിന്. 25,000 രൂപയും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. അഷിതയുടെ ഓര്‍മദിനമായ മാര്‍ച്ച് 27 വൈകീട്ട് അഞ്ചിന് അളകാപുരി ഓഡിറ്റോറിയത്തില്‍ കല്‍പ്പറ്റ നാരായണന്‍ പുരസ്‌കാരം സമര്‍പ്പിക്കും. കവയിത്രി റോസ് മേരി,…

അഷിത; ലാളിത്യമാര്‍ന്ന കുട്ടിക്കഥകളുടെ ശില്പി

ആഴമേറിയ ചിന്തകള്‍ പങ്കുവെക്കുന്ന ചെറുകഥകളിലൂടെ സാഹിത്യരംഗത്ത് ശോഭിക്കുമ്പോഴും അഷിത മനോഹരമായി കുട്ടികള്‍ക്കു വേണ്ടി എഴുതിയിരുന്നു

ലോക നാടകദിനം

ലോക നാടക ദിനത്തിന്‍റെ സന്ദേശം 20 ലധികം ഭാഷകളിലായി പ്രചരിപ്പിക്കാറുണ്ട്. നൂറു കണക്കിന് റേഡിയോ ടെലിവിഷന്‍ സെന്‍ററുകള്‍ ഈ സന്ദേശം ലോകമെമ്പാടുമെത്തിക്കും.

‘റാം c/o ആനന്ദി’ യുടെ പി ഡി എഫ് പ്രചരിപ്പിച്ച ടെലിഗ്രാം, വാട്‌സാപ്പ്…

കോട്ടയം: അഖില്‍ പി ധര്‍മ്മജന്റെ 'റാം c/o ആനന്ദി' എന്ന നോവലിന്റെ പി ഡി എഫ് പതിപ്പ് പ്രചരിപ്പിച്ച സാമൂഹ്യമാധ്യമ ഗ്രൂപ്പുകള്‍ക്കെതിരെ ഡി സി ബുക്‌സ് നല്‍കിയ പരാതിയില്‍ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപകാലത്ത് സോഷ്യല്‍മീഡിയ ഏറെ…

കുഞ്ഞുണ്ണിമാഷ് കുട്ടികളോട് പങ്കിട്ട മൊഴിമുത്തുകള്‍

'കുഞ്ഞുണ്ണിമാഷും --' എന്നു പറഞ്ഞാല്‍ -- 'കുട്ട്യോളും' എന്ന് ഏതൊരു മലയാളിയും പൂരിപ്പിക്കും. ഒരു പഴഞ്ചൊല്ലുപോലെ ഈ പ്രയോഗം മലയാളിയുടെ മനസ്സില്‍ പതിഞ്ഞുകിടക്കുന്നു. കേരളത്തില്‍ ഇന്നോളം കവിയും കുട്ടികളും തമ്മില്‍ ഇത്തരമൊരു പാരസ്പര്യം…

കവിത തീണ്ടിയ ജാതീയ ബോദ്ധ്യങ്ങള്‍ : പി.എസ്. വിജയകുമാര്‍

വ്യവസ്ഥകളില്ലാത്ത, സ്ഥാപനങ്ങളില്ലാത്ത, സ്വതന്ത്രതാധിഷ്ഠിതമായ പരസ്പര മനുഷ്യസ്‌നേഹത്തെയാണ് കുമാരനാശാന്‍ 'ചണ്ഡാലഭിക്ഷുകി'യടക്കമുള്ള കാവ്യങ്ങളിലെല്ലാം സങ്കല്‍പ്പിച്ചതും സ്വപ്നം കണ്ടതും. അതു പുലര്‍ന്നോ? തനിക്കുചുറ്റും ജാതിക്കോമരങ്ങള്‍…

ഇന്നസെന്റ്, നര്‍മ്മത്തിന്റെ ഇരിങ്ങാലക്കുട ചന്തം: സിദ്ധിഖ്

ഇന്നസെന്റിനെ എപ്പോള്‍ കാണുമ്പോഴും അദ്ദേഹത്തിന്റെ കയ്യില്‍ ഒരു പുതിയ കഥയുണ്ടാവും പറയാന്‍. അങ്ങനെയേ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. എന്നെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള, ഇരുത്തി ചിന്തിപ്പിച്ചിട്ടുള്ള ഈ കഥകളെല്ലാംതന്നെ അദ്ദേഹത്തിന്റെ സ്വന്തം…

കുഞ്ഞുണ്ണി മാഷ്; മൗനത്തിൽ നിന്ന് മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്ത കവി

കുഞ്ഞുണ്ണി കവിതകൾ ഓരോന്നും വെളിപാടാണ്. ഭാഷയെ വഞ്ചിക്കാതെ വാക്കുകളെ ശ്വാസം മുട്ടിക്കാതെ തോറ്റിയെടുത്ത പ്രണവസ്വരൂപമാണ് കുഞ്ഞുണ്ണിയുടെ കാവ്യലോകം.

കുഞ്ഞുണ്ണി മാഷ് ; കുട്ടിക്കവിതകളില്‍ വലിയ കാര്യങ്ങള്‍ നിറച്ച കവി

വലിയ വലിയ കാര്യങ്ങള്‍ കുട്ടിക്കവിതകളില്‍ നിറച്ച് ലളിതമായ ഭാഷയില്‍ ലോകത്തോട് സംവദിച്ച കവിയാണ് കുഞ്ഞുണ്ണിമാഷ്. ബാലസാഹിത്യ മേഖലയില്‍ ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വ കവിതകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഒരു ബഹുമുഖപ്രതിഭയായിരുന്നു.

വയലാര്‍ കവിത ഒരിക്കലും ഒഴുക്ക് നിലച്ച നീര്‍ച്ചോലയായിരുന്നില്ല: കെ. ജയകുമാര്‍

വയലാര്‍ കവിത ഒരിക്കലും ഒഴുക്ക് നിലച്ച നീര്‍ച്ചോലയായിരുന്നില്ല. മൂന്നു വ്യക്തമായ ഘട്ടങ്ങളിലൂടെ ആ കവിത ആന്തരികമായ ശാക്തീകരണത്തിലൂടെ കൂടുതല്‍ ആഴങ്ങളിലേക്കും വിതാനങ്ങളിലേക്കും ചെന്നെത്തി. ആ കവിത ഉപാസിച്ച മൂല്യങ്ങള്‍ തമസ്‌കരിക്കപ്പെടുകയും…

പ്രാണിയായും പറവയായും: സുധീഷ് കോട്ടേമ്പ്രം

സാഹിത്യബിരുദദാരിയായ രാമചന്ദ്രനാണ് കല പഠിക്കാനായി കേരളം വിടുന്നത്. അതുകൊണ്ടുതന്നെ സാഹിതീയമായ അന്വേഷണങ്ങളുടെ ഒരടരും അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ വിവിധ ഘട്ടങ്ങളിലായി കണ്ടെടുക്കാന്‍ കഴിഞ്ഞേക്കും. ഇന്ത്യന്‍ ആധുനിക കലയില്‍ രൂപം കൊണ്ട ആഖ്യാനപരത…

ആഗ്രഹമാണ് ലക്ഷ്യത്തെ ജ്വലിപ്പിക്കുന്ന തീപ്പൊരി!

ജീവിതയാത്രയുടെ ഓരോ അദ്ധ്യായത്തിലും അച്ഛൻ വിളക്കുമാടമായിരുന്നു... അച്ഛന്റെ നിശ്ചയദാർഢ്യവും നിരന്തരവുമായ ഓർമ്മപ്പെടുത്തലുകളുമാണ് വ്യവസായി എന്ന നിലയിലുള്ള എന്റെ നേട്ടങ്ങളുടെ നെടുംതൂണുകൾ എന്ന് പറയുമ്പോൾ ആ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ ഹൃദയത്തിന്റെ…

വയലാര്‍ രാമവര്‍മ്മ ; ഋതുഭേദങ്ങള്‍ക്കു വര്‍ണ്ണം പകര്‍ന്ന കവി

കാല്‍പ്പനികത പൂത്തുലഞ്ഞ സംഗീതസാന്ദ്ര കവിതകള്‍ നല്‍കിയ കവിയാണ് വയലാര്‍ രാമവര്‍മ. സാമൂഹികമൂല്യങ്ങള്‍ക്കൊപ്പം സൗന്ദര്യാത്മക തലങ്ങളും ഉയര്‍ത്തിയ കവിതകള്‍ മരണമില്ലാതെ നില്‍ക്കുന്നു.

കഥാകൃത്ത് ടി.എൻ. പ്രകാശ് അന്തരിച്ചു

പ്രശസ്ത കഥാകൃത്ത് ടി.എൻ.പ്രകാശ് അന്തരിച്ചു. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകന്‍ ,കേരള സാഹിത്യ അക്കാദമി അംഗം, കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമി ജേതാവായിരുന്നു. 

അവസാനത്തെ മുഗളന്മാരുടെ എഴുത്തുജീവിതം

കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും ഡല്‍ഹിയില്‍ ഏറ്റവും ഒടുവിലത്തെ നവോത്ഥാനം സഫര്‍ നടത്തുന്നുണ്ട്. ഒരു താജ്മഹലോ ചെറിയൊരു കോട്ടയോ പോലും നിര്‍മിക്കാനുള്ള സാമ്പത്തികസ്ഥിതി അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹം കലകളുടെ ഒരു വലിയ…

കടമ്മനിട്ട കവിത ചൊല്ലിയപ്പോള്‍

അടിയന്തരാവസ്ഥ കഴിഞ്ഞ കാലം. ആയിടെയാണ് കടമ്മനിട്ട കുറത്തി എഴുതിയത്. അത് കടമ്മനിട്ടയുടെ കവിതചൊല്ലലിന്റെ ചരിത്രത്തിലെ ഒരു ഉജ്ജ്വലമായ അദ്ധ്യായമായിരുന്നു. ലളിതവും ശക്തവുമായ കവിത. കേള്‍വിക്കാരന്റെ മനസ്സിലേക്ക് നേരിട്ടെത്തുന്ന ശക്തിയുള്ള…