DCBOOKS
Malayalam News Literature Website

എല്ലാരും പിരിഞ്ഞുപോണം: ഹേമ ടി. തൃക്കാക്കര എഴുതിയ കവിത

എല്ലാരും പിരിഞ്ഞുപോണം ഇതവസാന വാക്കാണ്; എല്ലാരും പിരിഞ്ഞുപോണം! നിലാവിലലിയാന്‍ വന്ന കാറ്റാണാദ്യം കേട്ടത്. അവനത് നിലാവില്‍ ചേര്‍ത്തു...

മാമുക്കോയയുടെ മലയാളികള്‍

അറുപതു കൊല്ലത്തിനിടയില് ഭാഷയ്ക്കും ശൈലിക്കും ഒരുപാട് മാറ്റങ്ങള് വന്നിട്ട്ണ്ട്. ഉദാഹരണത്തിന്, 'അയാള് ഒരു സംഭവമാണ്‌ട്ടോ-' എന്ന് പറയുന്നത്. നമ്മ്‌ടെ ചെറുപ്പത്തില് കേള്‍ക്കാത്ത ഒര് പ്രയോഗമാണിത്. നമ്മളില്‍നിന്ന് വ്യത്യസ്തമായി വേറിട്ടെന്തോ…

ആര്‍ ശങ്കറിന്റെ ജന്മവാര്‍ഷികദിനം

കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കര്‍ 1909 ഏപ്രില്‍ 30ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ പുത്തൂരില്‍ കുഴിക്കലിടവകയില്‍ വിളയില്‍കുടുംബത്തില്‍ രാമന്‍വൈദ്യര്‍, കുഞ്ചാലിയമ്മ എന്നിവരുടെ അഞ്ചാമത്തെ മകനായി ജനിച്ചു

ചിത്രകാരന്റെ യാത്രാവഴികളിലൂടെ…

സ്ത്രീയുടെ സൗന്ദര്യം ഏറ്റവും ചേതോഹരമായി കാന്‍വാസിലേക്കു പകര്‍ത്തിയ ചിത്രകാരനും രവിവര്‍മ്മതന്നെയാണ്. ശകുന്തളയും ദ്രൗപദിയും സീതയും ദമയന്തിയും മത്സ്യഗന്ധിയും മോഹിനിയും മേനകയുമൊക്കെ അതിന്റെ മികച്ച ദൃഷ്ടാന്തങ്ങളും. പ്രണയലേഖനമെഴുതുന്ന ശകുന്തളയും…

ഭാഷയും തര്‍ജ്ജമയും: മാങ്ങാട് രത്‌നാകരന്‍

'ഒരു ഗ്രെയ്റ്റ് മാന്‍' എന്നു തുടങ്ങിയപ്പോള്‍ മാഷ് ഒന്നു നിര്‍ത്തി. മാഷുടെ കണ്ണുകള്‍ വട്ടംചുറ്റി, വിശാലമായ ആ നെറ്റിയില്‍ ചുളിവുകള്‍ വീണു. ''ഗ്രെയ്റ്റ് മാന്‍, മലയാളത്തില്‍ എന്താണു പറയുക?'' കുറച്ചുനേരം മനസ്സില്‍ ചുഴിഞ്ഞപ്പോള്‍ മാഷ്‌ക്ക് ഉത്തരം…

മഹാരാജാക്കന്മാരും വ്യാജസഖ്യങ്ങളും; രാജാ രവിവര്‍മ്മയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഒരദ്ധ്യായം

സ്വാതിതിരുനാളിന്റെ ഭരണകാലത്താണ് യൂറോപ്യന്‍ ചിത്രകാരന്മാര്‍ക്ക് നേരിട്ടു പണംകൊടുത്തു വരപ്പിച്ചുതുടങ്ങിയത്. പഞ്ചാബിലെ സിഖ് ചക്രവര്‍ത്തി മുതല്‍ കര്‍ണാടകത്തിലെ നവാബ് വരെയുള്ള സകലരെയും വരച്ച ഓഗസ്റ്റ് തിയോഡര്‍ ഷോഫ് എന്ന ഹംഗേറിയന്‍ ചിത്രകാരന്‍…

രാജാ രവിവര്‍മ്മയുടെ ജന്മവാര്‍ഷികദിനം

രാജാരവിവര്‍മ്മ(ചിത്രമെഴുത്തു കോയി തമ്പുരാന്‍) രാജാക്കന്മാര്‍ക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാര്‍ക്കിടയിലെ രാജാവുമായിരുന്നു. ചിത്രമെഴുത്ത് യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത്, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ…

വനിതാ ആരാച്ചാരുടെ ജീവിതവഴികളിലൂടെ കെ ആർ മീരയ്ക്കൊപ്പം…

നിങ്ങള്‍ കെ ആർ മീരയുടെ 'ആരാച്ചാര്‍'  എന്ന നോവൽ വായിച്ചിട്ടുണ്ടോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നു കൊല്‍ക്കത്തയിലേക്ക് സൗജന്യ യാത്രയ്ക്ക് അവസരം, കൂടാതെ മറ്റനവധി സർപ്രൈസുകളും. കൊല്‍ക്കത്തയുടെ പാശ്ചാത്തലത്തില്‍ കഥ പറയുന്ന 'ആരാച്ചാര്‍' എന്ന…

സാങ്കേതികവിദ്യയുടെ തത്ത്വശാസ്ത്രം: ഡോ.അര്‍ഷാദ് അഹമ്മദ് എ.

സാങ്കേതികവിദ്യയുടെ സ്വഭാവത്തെക്കുറിച്ചും അതിന്റെ വലിയ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും സാങ്കേതികവിദ്യ മനുഷ്യജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും ചിട്ടയായും ക്രമാനുഗതവുമായ നിരീക്ഷണങ്ങളെ കേന്ദ്രീകരിക്കുന്ന തത്ത്വചിന്തയുടെ ഒരു…

‘ന്യൂറോ ഏരിയ’ സയൻസ് ഫിക്ഷനും ത്രില്ലറും സംയോജിക്കുന്ന നോവൽ

ഒരു ഫ്യൂച്ചറിസ്റ്റിക് ടെക്നോളജി എത്രമാത്രം സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. അതെങ്ങനെ കുറ്റകൃത്യങ്ങള്‍ക്കുള്ള ഉത്പ്രേരകമായി മാറുന്നുവെന്ന കാര്യങ്ങളെല്ലാം ഏറെക്കുറെ വിശദമായിത്തന്നെ ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

ക്രിസോസ്റ്റം തിരുമേനി പറഞ്ഞ ആദ്യതമാശ

ഒന്നുമില്ലായ്മയില്‍ നിന്നും എല്ലാം നല്‍കാന്‍ കഴിയുമെന്ന ഒരാശയം ഒരിക്കല്‍ തിരുമേനിയപ്പച്ചന്‍ പറഞ്ഞത് ഓര്‍ക്കുന്നു. അത് ടാഗോറിന്റെ ഗീതാഞ്ജലിയിലെ ഒരു കഥാസന്ദര്‍ഭമാണ്. പൂക്കള്‍ നിറച്ച കുട്ടയുമായി ഈശ്വരനെ കാത്ത് ഒരാള്‍ മരത്തണലില്‍ ഇരുന്നു.…

ബൈബിളും സ്ത്രീവാദവും: വി വിജയകുമാര്‍

ആദ്യകാല ക്രിസ്ത്യന്‍ ചരിത്രത്തെ സ്ത്രീകളുടെ ചരിത്രമായി കൂടി പുനര്‍നിര്‍മ്മിക്കാനാണ് ഷൂസ്‌ലര്‍ ഫിയോറെന്‍സ ശ്രമിക്കുന്നത്. ഇതിന്നായി സ്ത്രീകളുടെ കഥകള്‍ ആദ്യകാല ക്രിസ്ത്യന്‍ ചരിത്രത്തിലേക്ക് പുനഃസ്ഥാപിക്കുന്നു. ആദിമ ക്രൈസ്തവതയുടെ തുടക്കത്തിലെ…

ക്രിസോസ്റ്റം തിരുമേനിയുടെ ജന്മവാര്‍ഷികദിനം

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്തയായിരുന്നു മോസ്റ്റ് റവ.ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് മാര്‍ ക്രിസോസ്റ്റം.

‘മാമുക്കോയ’ ഹൃദയസ്പര്‍ശിയായ ജീവിതകഥ

മാമുക്കോയ ഒരു ഹാസ്യനടന്‍ മാത്രമല്ല. 'പെരുമഴക്കാലം' കണ്ട ഒരാള്‍ക്ക് മാമുക്കോയ ഹാസ്യനടന്‍ മാത്രമാണോ? ഒരു പിതാവ് അഭിമുഖീകരിക്കുന്ന ഏറ്റവും തീക്ഷ്ണമായ വേദന ആ മുഖത്തുണ്ടായിരുന്നു. മാമുക്കോയ അതില്‍ മലയാളത്തിലെ ഏറ്റവും വലിയ സ്വഭാവനടന്മാരിലൊരാളായി…

ശ്രീനിവാസ രാമാനുജന്‍; അക്കങ്ങളുടെ ആത്മാവു വായിച്ചറിഞ്ഞ അസാധാരണപ്രതിഭ

ആധുനികഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനായി വിലയിരുത്തപ്പെടുന്ന വ്യക്തിയാണ് ശ്രീനിവാസ രാമാനുജന്‍ അയ്യങ്കാര്‍ എന്ന ശ്രീനിവാസ രാമാനുജന്‍

ബ്രിട്ടിഷ് മലബാറിലെ ചെറുമ വിദ്യാഭ്യാസം: ഷാജി വി ജോസഫ്

മലബാറിലെ അടിമകളുടെ വിദ്യാഭ്യാസ പുരോഗതിക്കുള്ള മാര്‍ഗ്ഗങ്ങളില്‍, ബ്രിട്ടീഷ് ഇന്ത്യയോട് മലബാര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട 1800 മുതല്‍ ജില്ലാ ഉദ്യോഗസ്ഥര്‍ ഗൗവരമായി ശ്രദ്ധിച്ചിരുന്നു. ഈ വിഷയത്തില്‍ മലബാറിലെയും പ്രവിശ്യ ആസ്ഥാനമായ മദ്രാസിലെയും…

മലയാളിയുടെ ആന്തരികലോകത്തെ സാന്ത്വനിപ്പിക്കാനും പരിപാലിക്കാനുമുള്ള മാര്‍ഗങ്ങള്‍!

അശാന്തവും ദു:ഖപൂരിതവുമായ ആന്തരിക ലോകത്തെ പേറി നടക്കുന്നവരാണ് മലയാളികളെന്ന നിരീക്ഷണത്തോടെയാണ് റ്റിസി മറിയം തോമസ് മലയാളിയുടെ മനോലോകം എന്ന പുസ്തത്തിലേക്ക് വായനക്കാരെ ക്ഷണിക്കുന്നത്. മലയാളിയുടെ ആന്തരികലോകത്തെ സാന്ത്വനിപ്പിക്കാനും…

ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ചരമവാര്‍ഷികദിനം

തമിഴ്‌നാട്ടിലെ ഹ്രസ്വകാല ജീവിതത്തിനിടയില്‍ തമിഴ്ഭാഷയില്‍ പ്രസംഗപാടവം നേടിയ ഗുണ്ടര്‍ട്ട് അതിവേഗം മലയാളവും പഠിച്ചു. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ മലയാളം പഠിപ്പിച്ചത് ഊരാച്ചേരി ഗുരുനാഥന്‍മാരാണ്.

ഭൂഗോളത്തില്‍ ഒരുതുണ്ട് ഭൂമി: രാഹുല്‍ രാധാകൃഷ്ണന്‍

ഭയവും നിരാശയും ഉത്കണ്ഠയും നിലയുറപ്പിച്ച ലോകക്രമത്തില്‍ നിസ്സഹായരായ മനുഷ്യര്‍ക്ക് കാലിടറുകയാണ്. അഭയകേന്ദ്രങ്ങളിലെ അന്തേവാസികളായിത്തീരാന്‍ നീണ്ട വരികളില്‍ കാത്തിരിക്കുന്നവരുടെ സാഹചര്യവും വിഭിന്നമല്ല. ശ്വാസം അടക്കിപ്പിടിക്കാതെ,…

‘മാർഗരീറ്റ’ മലയാള നോവലിന് അപരിചിതമായ വ്യത്യസ്തമായ ഒരു വായനാനുഭവം

ഈ മണ്ണിൽ നിന്നും പോയവർക്ക് ആ മണ്ണിലേക്ക് മടങ്ങി വരാൻ അവകാശമുണ്ടെന്നു അടിവരയിടുന്നത് അവരുടെ വേരുകളാണെന്നു നോവലിസ്റ്റ് ഒടുവിൽ പറഞ്ഞു വെയ്ക്കുന്നു. ആ വേരുകൾ മുറിച്ചു കളയാനായി മാർഗരീറ്റയുടെ ശരിക്കുമുള്ള ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുന്ന…

വിഷാദം കൊണ്ട് കഥയെഴുതിയ നന്തനാര്‍

മൂന്നു വയസ്സുകാരനായ ഉണ്ണിക്കുട്ടന്റെ കണ്ണിലൂടെ കാണുന്ന കാഴ്ചകളുടെ മനോഹരമായ ആഖ്യാനമാണ് നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം.  ഒരു കുരുന്നു ഹൃദയത്തിന്റെ ആഹ്ലാദത്തിന്റെ കുസൃതിത്തരിപ്പുകളുടെ വിസ്മയങ്ങളുടെ കൊച്ചു കൊച്ചു ദുഃഖങ്ങളുടെ കഥ പറയുന്ന…

നിങ്ങളുടെ വാക്കുകളുടെ അടിമയേക്കാള്‍ നിശബ്ദതയുടെ രാജാവായിരിക്കൂ…

പതിമൂന്ന് ശുഭാന്തങ്ങളും പത്ത് ദുരന്തങ്ങളും പത്ത് ചരിത്രനാടകങ്ങളും നാല് ദുരന്തശുഭാന്തങ്ങളുമടക്കം 37 നാടകങ്ങളും 154 ഗീതകങ്ങളും വീനസും അഡോണിസും, ലുക്രീസിന്റെ ബലാത്സംഗം എന്നീ ഖണ്ഡകാവ്യങ്ങളും കുറെ ലഘുഭാവഗീതികളും രചിച്ചു.

പ്രപഞ്ചം മുഴുവൻ നിറസാന്നിധ്യമാകുന്ന മിന്നൽക്കഥകൾ

എവിടെ കണ്ടാലും ദാന്ന് പറയുന്ന സമയം കൊണ്ട് വായിച്ചു തീർക്കാം. എന്നാലോ ദാർശനികതയും സാമൂഹിക വിമർശനവും ചരിത്രവും രാഷ്ട്രീയവും കുടുംബ ജീവിതവും എന്ന് വേണ്ട, പ്രപഞ്ചം മുഴുവൻ ആ മിന്നൽക്കഥകളിൽ നിറ സാന്നിധ്യം ആണ് താനും. ഉൺമ മിനിമാസികയുടെ ടാഗ് ലൈൻ…