DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

വിവേകം കൊണ്ട് ചിന്തിക്കാതെ വികാരം കൊണ്ട് ചിന്തിക്കുന്ന ഒരു കൂട്ടം ജനതയുടെ ലോകമാണിത്!

അതെ യുദ്ധം സമാധാനം ആകുന്നു നാം എപ്പോഴും അതിൽ ഏർപെട്ടുകൊണ്ടേയിരിക്കണം നമ്മുടെ രാഷ്ട്രത്തിന്റെ അവസാന സമ്പാദ്യംഉപയോഗിച്ചാണെങ്കിലും നാം അതു തുടർന്നുകൊണ്ടേയിരിക്കുംഎന്നു അവർ മറുപടി നൽകും

സ്വാതന്ത്ര്യമാണു വികസനത്തിന്റെ അളവുകോല്‍…!

ആദിവാസികള്‍ക്കും ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്കും പകരം പാട്ടക്കുടിയാന്മാരും തോട്ടം മുതലാളിമാരുമാണു ഭൂമി കൈക്കലാക്കിയതെന്ന് അദ്ദേഹം എടുത്തു പറയുന്നു

മക്കളെക്കാത്ത് മോർച്ചറിയിൽ കിടക്കുന്ന ഭാസ്കരപിള്ള!

ബെന്യാമിനെഴുതിയ ആദ്യ അധ്യായത്തിൻ്റെ തുടർച്ച ഓരോരുത്തരായി എഴുതി അവസാന അധ്യായം ബെന്യാമിൻ എഴുതി നോവൽ അവസാനിപ്പിക്കുന്ന രീതിയാണിവിടെ ഉപയോഗിച്ചിരിക്കുന്നത്

പ്രിയ വായനക്കാരേ, ഈ കവിതകളിൽ നിങ്ങൾ മരിച്ചു പോകും….

മനുഷ്യർ ശരീരത്തിൽ പേറി നടക്കുന്ന ഗ്രാമത്തിൻ്റെ ഊടുവഴിക്കും നഗരത്തിലെ തെരുവുവെട്ടവും പ്രദർശിപ്പിക്കപ്പെട്ട മ്യൂസിയമാണ് പെറ്റോടം

ഒരു യാത്ര പോകണം … മാധവിക്കുട്ടിയുടെ കൗമാരസ്വപ്നങ്ങളും, അഭിനിവേശങ്ങളും ഉറങ്ങുന്ന…

നാഗരികതയുടെയും ഗ്രാമ്യതയുടെയും നടുവിൽ ചലിക്കുന്ന ഒരു ഊഞ്ഞാൽ ആയിരുന്നു കമലയുടെ ബാല്യദശയും കൗമാരദശയുടെ ആരംഭകാലവും... സദാ അലട്ടുന്ന ഒരു അസ്ഥിരത തന്നിൽ നങ്കൂരമിട്ടത് ആ കാലത്താണെന്നു തോന്നുന്നതായും കഥാകാരി കുറിച്ചിട്ടിരിക്കുന്നു