DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

‘ഗിരി’; പല ദിശകളിലേക്ക് മുഖങ്ങളുള്ള ശില്പം

ജീവിതത്തോടൊപ്പം ഓടിയെത്താനായി ധൃതിയിൽ നടക്കുന്ന മനുഷ്യർ, അവർ സ്വപ്നം കാണുന്നതു പോലും നടന്നുകൊണ്ടാണ്. തീവണ്ടി കാണുക എന്നതൊരു സ്വപ്നമായവരും കൂടിയാണവർ. ഭാഷയിലെ രഹസ്യങ്ങളെ ശബ്ദം കൊണ്ടു മറികടന്നവർ എന്ന് കഥാകാരൻ അവരെ വിശേഷിപ്പിക്കുന്നു.

രോഗം ശരീരത്തെ ബാധിച്ചാലും മനസ്സിനെ ബാധിക്കാനനുവദിക്കരുത്…

ഇരുപത്തഞ്ചു അനുഭവങ്ങളും തീർത്തും വ്യത്യസ്തമാണ്.  മുഖവുരയായി പറഞ്ഞതുപോലെ, ചിലത് നൊമ്പരപ്പെടുത്താം, ചിലത് മനസ്സിന് ശക്തി പകരാം, ചിലവ ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കാം, ജീവിതത്തിന്റെ പരിച്ഛേദമായി!

‘ബാഹുബലി’ എന്ന ചലച്ചിത്രം ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട നോവലുകൾ

മഹിഷ്മതിയുടെ കഥാലോകം വളർന്നുകൊണ്ടിരുന്നുവെന്നും മഹിഷ്മതിയുടെ കഥകൾ ഒരു സിനിമയുടെ എന്നല്ല, രണ്ട് ഭാഗങ്ങളുള്ള സിനിമയിൽ പോലും ഉൾക്കൊള്ളിക്കുവാൻ കഴിയുമായിരുന്നില്ല...

കടലാഴങ്ങളിൽ നിന്ന് മുങ്ങിയെടുത്ത കഥാമുത്തുകൾ…..

കൂറ്റൻ തിരമാലകൾക്കപ്പുറത്ത് കടലാഴങ്ങളിലേക്ക് ചരിച്ച് വെച്ച കടൽനോട്ടമാണ് സോമൻ കടലൂരിന്റെ പുള്ളിയൻ എന്ന നോവൽ. മത്തിച്ചോര പടർന്ന അനുഭവങ്ങളുടെ കടലിൽ കനപ്പെട്ട മീനുകൾ പുളയ്ക്കുമ്പോൾ ചെറുതും വലുതുമായ കടൽ ജീവിതങ്ങളുടെ ആഖ്യാനം തളയൻ മീനിന്റെ വെള്ളി…

ശാന്തമീ യാത്ര…!

ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവന് ഒടുവിൽ ശ്വാസകോശാർബുദം വന്നാൽ വിധിപര്യന്തം എന്ന് ശാന്തൻ.ഭാര്യയെ വെട്ടിക്കൊല്ലേണ്ടിയിരുന്നില്ല,ജീവിക്കാൻ വിട്ടാൽ മതിയായിരുന്നു.സെക്സിനൊന്നും ജീവിതത്തിൽ വലിയ പ്രാധാന്യം ഇല്ലെന്ന് തിരിച്ചറിയുന്നത് ജീവപര്യന്തം…