DCBOOKS
Malayalam News Literature Website

കടമ്മനിട്ട കവിത ചൊല്ലിയപ്പോള്‍

അടിയന്തരാവസ്ഥ കഴിഞ്ഞ കാലം. ആയിടെയാണ് കടമ്മനിട്ട കുറത്തി എഴുതിയത്. അത് കടമ്മനിട്ടയുടെ കവിതചൊല്ലലിന്റെ ചരിത്രത്തിലെ ഒരു ഉജ്ജ്വലമായ അദ്ധ്യായമായിരുന്നു. ലളിതവും ശക്തവുമായ കവിത. കേള്‍വിക്കാരന്റെ മനസ്സിലേക്ക് നേരിട്ടെത്തുന്ന ശക്തിയുള്ള…

ഇന്ന് ലോക ജലദിനം, കാത്തുവയ്ക്കാം ഒരു തുള്ളിയെങ്കിലും

ഓരോ തുള്ളിജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇന്ന് ലോക ജലദിനം. ജലക്ഷാമവും ദൗര്‍ലഭ്യവും മലീനീകരണവും തുടങ്ങി ലോകം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മാര്‍ച്ച് 22 ജലദിനമായി ആചരിക്കുന്ന

കടമ്മനിട്ടക്കവിത സ്ത്രീവാദപരമായ സമീപനം

മലയാളത്തിലെ ആധുനിക കവികളില്‍ ശ്രദ്ധേയനും വ്യത്യസ്തനുമാണ് കടമ്മനിട്ട രാമകൃഷ്ണന്‍. മലയാളത്തിന്റെ തനതായ ചൊല്ലിയാട്ട പാരമ്പര്യം പ്രിന്റിങ് ടെക്‌നോളജിയുടെ ആവിര്‍ഭാവത്തോടെ ഏറക്കുറെ അപ്രത്യക്ഷമായിക്കഴിഞ്ഞ കാലഘട്ടത്തിലാണ് കവിത…

കടമ്മനിട്ടയുടെ ജന്മവാര്‍ഷികദിനം

കുറത്തി, കടമ്മനിട്ട, കിരാതവൃത്തം, ശാന്ത, കണ്ണൂര്‍കോട്ട, പുരുഷസൂക്തം, കടമ്മനിട്ടയുടെ കവിതകള്‍, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടിഞ്ഞൂല്‍ പൊട്ടന്‍, മിത്രതാളം, വെളളിവെളിച്ചം എന്നിവയാണ് പ്രധാന കവിതാഗ്രന്ഥങ്ങള്‍.

സോഷ്യല്‍മീഡിയ പരസ്യങ്ങളില്‍ ട്രെന്‍ഡായി ‘റാം c/o ആനന്ദി’ കവര്‍ച്ചിത്രം

സോഷ്യല്‍ മീഡിയ പരസ്യങ്ങളില്‍ പുത്തന്‍ ട്രെന്‍ഡായി അഖില്‍ പി ധര്‍മ്മജന്റെ നോവല്‍ ‘റാം c/o ആനന്ദി’  യുടെ കവര്‍ച്ചിത്രം. അമൂല്യ, മില്‍മ, ഓക്‌സിജന്‍, ടൈറ്റന്‍, നെല്ലറ, അല്‍ഹിന്ദ് ഹോളിഡേയ്‌സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളും കേരള ഗ്രാമീണ്‍ ബാങ്ക്,…

പുതൂർ പുരസ്‌കാരം വൈശാഖന്

ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുതൂർ പുരസ്‌കാരം (11,111 രൂപ) വൈശാഖന്. പുതൂരിന്റെ പത്താം ചരമവാർഷികദിനമായ ഏപ്രിൽ രണ്ടിന് തൃശ്ശൂർ പ്രസ്‌ ക്ലബ്ബ് ഹാളിൽ ചേരുന്ന അനുസ്മരണച്ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

കവിതയ്ക്കായി ഒരു ദിവസം

മാര്‍ച്ച് 21 ലോക കവിതാ ദിനം.. കവിതയുടെ വിവര്‍ണ്ണനാതീതമായ പ്രസക്തിയും അതുള്‍ക്കൊള്ളുന്ന സാംസ്‌ക്കാരികമായ പ്രചോദനവും ഉണര്‍വും ഔന്നത്യവുമൊക്കെ പ്രചരിപ്പിക്കുകയുമാണ് മാര്‍ച്ച് 21 എന്ന ലോക കവിതാദിനം

‘മരണാനന്തര’ നോവല്‍ ; മാങ്ങാട് രത്‌നാകരന്‍ എഴുതുന്നു

യാഥാര്‍ത്ഥ്യത്തില്‍ വേരുറപ്പിച്ച ഭാവനയാണ് തന്റേതെന്നു മാര്‍കേസ് പല അഭിമുഖങ്ങളിലും ആണയിട്ടിട്ടുണ്ട്. ഭാവനാകല്പിതമായ ഈ കഥയിലും ചരിത്രജീവിതം വരുന്നുണ്ട്. ഈ കഥയിലെ മുഖ്യകഥാപാത്രങ്ങള്‍ ഒഴികെയുള്ള സംഗീതജ്ഞരെല്ലാം ചരിത്രപുരുഷന്മാരാണ്. അതു നമ്മെ…