DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വിഭീഷണന്റെ നീതിവാക്യം

യുദ്ധക്കളത്തില്‍ നിന്നുകൊണ്ടാണ് രാവണന് എതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ച് രാവണന്‍ വര്‍ജ്ജിക്കപ്പെടേണ്ടവനാണെന്ന് വിഭീഷണന്‍ സമര്‍ത്ഥിക്കുന്നത്. താന്‍ എന്തുകൊണ്ട് സഹോദരനെ ഉപേക്ഷിച്ചു എന്നതിന്റെ നീതികരണം കൂടി ഈ കുറ്റപത്രത്തില്‍ ഉണ്ട്

വെള്ളമിറങ്ങുമ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടത്

ദുരിതപ്പെയ്ത്തിന് ശമനമായതോടെ ക്യാമ്പുകളില്‍നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങുന്ന സമയമാണിത്. വെള്ളം ശരിക്കിറങ്ങിയതിനുശേഷം ഇനി ഉടന്‍ വേറെ വെള്ളപ്പൊക്കം വരുന്നില്ല എന്നുറപ്പുവരുത്തിയതിനുശേഷം മാത്രമേ വീട്ടിലേക്കു പോവുക എന്നതാണ് ഏറ്റവും ശരിയായ…

കടശ്ശിക്കളി

ഗോര്‍ട്ടിയില്‍ അന്നു വൈകുന്നേരം നടക്കുന്ന ഫുട്‌ബോള്‍മത്സരത്തിന്റെ ഫൈനല്‍ക്കളിയെപ്പറ്റി ആലോചിച്ചാലോചിച്ചാണ് ഉച്ചതെറ്റിക്കഴിഞ്ഞ് കൊച്ചാപ്പു അമ്മിണിപ്പയ്യിനെ പുല്ലുതീറ്റിക്കാന്‍ നാരായണന്‍ കൈക്കോറുടെ ആളില്ലാപ്പറമ്പിലേക്ക് കയറിയത്.

ഭാഗ്യം തുണച്ച യുദ്ധം

രാവണവധത്തിനു ശേഷം ശോകഗ്രസ്തനായ വിഭീഷണനെ സമാശ്വസിപ്പിച്ചുകൊണ്ട് ഹിതകരമായ വാക്കുകള്‍ പറഞ്ഞുകൊണ്ടിരിക്കെയാണ് യുദ്ധത്തില്‍ ഒരുകാലത്തും ഒരുവനും ജയം മാത്രം ലഭിച്ചിട്ടില്ല എന്ന തത്ത്വം ശ്രീരാമന്‍ പറയുന്നത്.

അദ്ധ്യാത്മരാമായണം പാരായണം 25-ാം ദിവസം

ശ്രീമദ് അദ്ധ്യാത്മരാമായണം യുദ്ധകാണ്ഡം ശ്രീരാമാദികളുടെ നിശ്ചയം, ലങ്കാവിവരണം, യുദ്ധയാത്ര, രാവണാദികളുടെ ആലോചന, രാവണകുംഭകര്‍ണ്ണസംഭാഷണം, രാവണവിഭീഷണസംവാദം, വിഭീഷണന്‍ ശ്രീരാമസന്നിധിയില്‍ https://www.youtube.com/watch?v=kvFoGQBwSOQ