DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

അലിംഗം; മൂന്നാം ലിംഗക്കാരുടെ സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളിലേക്കുകൂടി വെളിച്ചം വീഴ്ത്തുന്ന നോവല്‍

പുരുഷനായി ജനിക്കുകയും സ്ത്രീയായി വേഷം കെട്ടി ജീവിക്കുകയും പിന്നീട് സ്ത്രീയും പുരുഷനുമല്ലാതായി തീരുകയും ചെയ്ത വേലുക്കുട്ടി എന്ന നായികാനടന്റെ നിരാശകളും നൊമ്പരങ്ങളും നാൾവഴികളും നല്ലരീതിയിൽ തന്നെ എസ് ഗിരീഷ് കുമാർ എഴുതി പൂർത്തിയാക്കിയിട്ടുണ്ട്.

നാമറിയാതെ നമ്മുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ ആരൊക്കെ വന്നു പോകുന്നു?

മരണമെപ്പോഴും ക്ഷണിച്ചുവരുത്താന്‍ കഴിയാത്ത അതിഥിയാണ്. എന്നാലോ ഓര്‍ക്കാപുറത്തു വന്നു കയറുകയും ചെയ്‌തേക്കാം അതുകൊണ്ടു തന്നെ ഓരോ നിമിഷത്തിലും ഒരു യാത്രക്ക് വേണ്ട ഒരുക്കങ്ങള്‍ ചെയ്തു കൊണ്ട് ജീവിക്കുന്നതാണ് ഉത്തമം ...

വേദനകൾ പിഴുതെടുത്ത്, ആഹ്ലാദച്ചിറകുകൾ തുന്നിച്ചേർത്ത് പറത്തി വിടുന്ന മാന്ത്രിക കഥകൾ

ജീവിതം മരണത്തോട് പറഞ്ഞു: നീ ഒരിക്കല്‍ മാത്രം അതിഥിയായതിനാലാകാം നിന്നെക്കുറിച്ച് എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നതും എപ്പോഴും കൂടെയുള്ള എനിക്ക് ഒരു സ്ഥാനവുമില്ലാത്തതും. നമ്മളും മരങ്ങളും തമ്മിലുള്ള വ്യത്യാസവും പാറക്കടവ് കണ്ടെത്തുന്നുണ്ട്.

എല്ലാ തിന്മകളും ആത്മാവിന്റെ യാതനകളില്‍ നിന്നാണ് പിറക്കുന്നത്!

സ്നേഹബന്ധങ്ങളിൽ ഉത്തരവാദിത്വതമോ ഏകാഗ്രതയോ ഇല്ലാത്ത പുരുഷന്മാർ സ്ത്രീകളുടെ ജീവിതത്തെ എങ്ങിനെ താളം തെറ്റിക്കുന്നു എന്നും കാരുണ്യസ്പർശം ഇല്ലാത്ത ജീവിതം എങ്ങിനെ സാമൂഹിക ജീവിതത്തെ അരോചകമാക്കുന്നുവെന്നും നോവലിസ്റ്റ് കാണിച്ചു തരുന്നു.

രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി ലോക നാഥന്റെ പാർട്ടി സുവിശേഷങ്ങളിലെ സംഭവ പരമ്പരകൾ

വണ്ടി പേട്ട എന്ന ഗ്രാമത്തിന്റെ ഇടത് ഇതിഹാസമാണ് ഈ ലോകനാഥൻ. ചെറുവണ്ണൂരും പുറമേ സ്വപ്ന ടാക്കീസും കൊന്നക്കാട്ടുകാരും കുണ്ടായി തോട്ടിലുള്ള ലക്ഷം വീട് കോളനിയും കല്ലായി പുഴയും യാസീൻ ഓതി ഐശ്വര്യം നിറച്ച് കൊടുക്കണ ബാവുട്ടി മുസ്ലയാരും ഒമർ…